Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restrictions

ഇന്ധനവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമവും പൂഴ്ത്തിവയ്പും തടയുന്നതിന് വ്യാവസായിക-വാണിജ്യ സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പെട്രോൾ പന്പുകളിൽനിന്ന് ഇന്ധനം വാങ്ങുന്നതിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി.

റീട്ടെയിൽ പന്പുകളിലെയും മൊത്തവ്യാപാര വിപണിയിലെയും ഇന്ധനവിലയിലുണ്ടായ വ്യത്യാസം കാരണം വ്യാവസായിക ഉപഭോക്താക്കൾ കൂട്ടത്തോടെ സാധാരണ പന്പുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണു നടപടി.

വൻകിട ഉപഭോക്താക്കൾക്ക് ഇനിമുതൽ മൊത്തവ്യാപാര കേന്ദ്രങ്ങൾ വഴിയോ സ്വന്തം കണ്‍സ്യൂമർ പാന്പുകൾ വഴിയോ മാത്രമേ ഇന്ധനം സ്വീകരിക്കാൻ കഴിയുകയുള്ളൂ. നിലവിൽ 90 ദിവസത്തേക്കു മാത്രമാണ് നിയന്ത്രണം. സമയപരിധിയിൽ കേന്ദ്രസർക്കാരിനു മാറ്റം വരുത്താം.

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളവിപണിയിൽ എണ്ണവില വർധിച്ചപ്പോൾ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ സർക്കാർ റീട്ടെയിൽ വില നിയന്ത്രിച്ചുനിർത്തിയിരുന്നു.

എന്നാൽ, ടെലികോം ടവറുകൾ, ഫാക്‌ടറികൾ തുടങ്ങിയ വൻകിട ഉപഭോക്താക്കൾ അന്താരാഷ‌്ട്ര വിപണിക്കനുസരിച്ചുള്ള ഉയർന്ന നിരക്ക് നൽകേണ്ടിവന്നു. ഈ വിലവ്യത്യാസം ചൂഷണം ചെയ്തു വൻകിടക്കാർ റീട്ടെയിൽ പന്പുകളിലേക്കു മാറിയത് പ്രാദേശികമായി ഇന്ധനക്ഷാമത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ചാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.

ഇതിനുപുറമെ സാധാരണ പന്പുകളിൽനിന്നുള്ള ഡീസൽ വിതരണത്തിനും സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇനിമുതൽ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലോ അല്ലെങ്കിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച കണ്ടെയ്നറുകളിലോ മാത്രമേ ഡീസൽ ലഭ്യമാകൂ.

ഒരു ഉപഭോക്താവിനോ വാഹനത്തിനോ ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂവെന്നും ഇത് മറിച്ചുവിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

District News

2021ൽ കോവിഡ്കാല നിയന്ത്രണങ്ങൾ, ഇക്കുറി കൊടുംചൂട്

പത്തനംതിട്ട: അഞ്ചുവർഷം മുന്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്പോൾ കോവിഡ് കാല നിയന്ത്രണങ്ങളുണ്ടായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കുന്നതിലേക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പ്രചാരണം. പ്രചാരണത്തിലും ഭവന സന്ദർശനത്തിലും നിയന്ത്രണങ്ങളുണ്ടായിരുന്നു.

വോട്ടെടുപ്പിലും കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നു. കോവിഡ് ബാധിതർക്ക് വോട്ട് ചെയ്യാൻ പ്രത്യേക ക്രമീകരണമുണ്ടായിരുന്നു. പോളിംഗ് സ്റ്റേഷനിൽ നിർബന്ധമായും ഗ്ലൗസും മാസ്കുംധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ടായിരുന്നു.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരുന്നു വോട്ടെടുപ്പ്.ഇത്തവണ കോവിഡ് ഭീതി ഇല്ലെങ്കിലും പകൽച്ചൂടിന്‍റെ കാഠിന്യമേറുകയാണ്.വേനൽമഴ പലയിടങ്ങളിലും ലഭിച്ചെങ്കിലും പകൽച്ചൂടിനു കുറവുണ്ടായിട്ടില്ല. 36 - 37 ഡിഗ്രിയാണ് പകൽച്ചൂട് അനുഭവപ്പെടുന്നത്.

District News

മേച്ചിറയിലെ നിർമാണനിയന്ത്രണം: ജനവാസമേഖലകൾ ഒഴിവാക്കിയതായി എംഎൽഎ

ചാലക്കുടി: കോടശേരി പഞ്ചായത്ത് പരിധിയിലെ മേച്ചിറയിലും പരിസര പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിർമാണ നിയന്ത്രണങ്ങളിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കിയതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ജിയോ ളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിലെ നിർമാണ വിലക്ക് പിൻവലിച്ചത്.

നിർമാണനിയന്ത്രണംമൂലം പ്രദേശത്തെ ജനങ്ങൾ നേരിട്ട പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എം എൽ എ സർക്കാ രിലേക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിനു വഴിതെളിഞ്ഞത്. വിഷയം തുടർച്ചയായി നിയമസഭയലും അവതരിപ്പിച്ചി രുന്നു. കഴിഞ്ഞ എട്ടുവർഷമായി പ്രദേശവാസികൾ നേരിട്ടിരുന്ന പ്രശ്നമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.

2018 ലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് സംസ്ഥന ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉരുൾപൊട്ടൽ ഉപദേശകസമിതി നടത്തിയ പഠന റിപ്പോർട്ടിന്‍റെ അടി സ്ഥാനത്തിലാണു നിർമാണ‌നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

Kerala

മകരവിളക്ക്; സന്നിധാനത്ത് പ്രവേശനം 35,000 പേർക്ക് മാത്രം

കൊച്ചി : മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ഹൈക്കോ‌ടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 35,000 പേർക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം. സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക.

13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ പത്തിനുശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല.

11 കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. മകരവിളക്ക് ദിനത്തിലെ തിരക്ക് കുറയ്ക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി പറഞ്ഞു.

 

National

ചുമമരുന്ന് വില്പനയ്ക്ക് നിയന്ത്രണം വരും

ന്യൂഡൽഹി: രാജ്യത്ത് ലൈസൻസില്ലാതെ വിൽക്കാൻ കഴിയുന്ന മരുന്നുകളുടെ പട്ടികയിൽനിന്ന് ചുമമരുന്നു(കഫ് സിറപ്പ്) കൾ ഒഴിവാക്കുന്നു.

ചുമ മരുന്നുകളുടെ വില്പനയിൽ കർശന മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ഭേദഗതികളും നിർദേശിച്ചിട്ടുണ്ട്. ഇതിനായി 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് നിയമങ്ങളിൽ നിർണായക ഭേദഗതി വരുത്തുന്ന കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.

ഭേദഗതികൾ നടപ്പിലായിക്കഴിഞ്ഞാൽ നിലവിൽ പൂർണ ലൈസൻസ് ഇല്ലാതെ വിൽക്കാൻ കഴിയുന്ന മരുന്നുകളുടെ പട്ടികയായ ഷെഡ്യൂൾ "കെ’ യിൽനിന്ന് ചുമമരുന്നുകളെ ഒഴിവാക്കും. ഇതോടെ ഡോക്‌ടർമാരുടെ കുറിപ്പടികൊണ്ടു മാത്രമേ ഉപയോക്താക്കൾക്ക് ഇവ വാങ്ങാൻ കഴിയൂ.

Kerala

മണ്ഡലപൂജ 26നും 27നും ; ശബരിമലയിൽ നിയന്ത്രണം

തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തും.

തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35000 പേരെയുമേ വെർചൽ ക്യൂ വഴി അനുവദിക്കുകയുള്ളു. രണ്ടു ദിവസങ്ങളിലും സ്‌പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്.

ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പ് സന്നിധാനത്തെത്തും. 26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കൽ നിന്നും പത്തിനുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല.

ഘോഷയാത്ര ശരം കുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക.

Kerala

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ദർശനം നടത്തിയത് ഒരു ലക്ഷം പേർ

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വെള്ളിയാഴ്ച ഒരു ലക്ഷത്തിന‌ടുത്ത് ആളുകൾ ദർശനം നടത്തിയെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. ബാബരി മസ്ജിദ് ആക്രമണ വാർഷികദിനത്തിന്‍റെ പശ്ചാത്തലത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങിയടത്ത് അധിക സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

രാത്രി വൈകി എത്തുന്ന ഭക്തർ നടപ്പന്തലിൽ തന്നെ തുടരണം. അടുത്ത ദിവസം മാത്രമേ പതിനെട്ടാം പടി ചവിട്ടാൻ സാധിക്കൂ. ദർശനം നടത്തി ഇറങ്ങുന്ന ഭക്തരുടെ എണ്ണത്തിന് അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്.

തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് കൂടുതൽ ആളുകൾക്ക് നൽകും. ഞായറാഴ്ച കൂടുതൽ പേർ ദർശനത്തിന് എത്തുമെന്നും തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Latest News

Corehub Up